Sathyadarsanam

ദേവഭൂമിയിലേക്ക് ഇടയശ്രേഷ്ഠനായി…

മഞ്ഞുപുതഞ്ഞുകിടക്കുന്നബദരീനാഥിന്‍റെയുംകേദാർനാഥിന്‍റെയുംതാഴ്വരകളുൾക്കൊള്ളുന്നബിജ്നോർരൂപതയുടെഅമരക്കാരനായിഇന്ന്അഭിഷിക്തനാവുകയാണുമലയാളക്കരയുടെഅഭിമാനമായമോൺ. വിൻസന്‍റ്നെല്ലായിപ്പറന്പിൽ. നിസ്തുലസേവനങ്ങൾക്കുംഉന്നതപഠനങ്ങൾക്കും ശേഷംഉത്തരകാശിക്കടുത്തുള്ളഹിമാലയൻസാനുക്കളിൽചിന്ന്യാലിസോഡ്എന്നഎട്ടുകത്തോലിക്കാകുടുംബങ്ങൾമാത്രമുള്ളഒരുമിഷൻസ്റ്റേഷനിൽതാപസതുല്യമായജീവിതംനയിച്ച്സ്നേഹശുശ്രൂഷനടത്തിവരുന്നതിനിടയിലാണ്മേൽപ്പട്ടക്കാരനാകാനുള്ളവിളിയെത്തുന്നത്. മോൺ. നെല്ലായിപ്പറന്പിൽദീപികയ്ക്കുനൽകിയഅഭിമുഖത്തിൽനിന്ന്: തൃശൂർജില്ലയിലെപറപ്പൂക്കരമുളങ്ങ്എന്നകൊച്ചുഗ്രാമത്തിൽനെല്ലായിപ്പറന്പിൽലോനപ്പൻ- റോസിദന്പതികളുടെഅഞ്ചാമത്തെമകനായി1971മേയ്30ന്ജനനം. ഏഴാംക്ലാസുവരെതൊട്ടിപ്പാൾകർഷകസമാജംയുപിസ്കൂളിലുംഎട്ടുമുതൽപത്തുവരെപറപ്പൂക്കരപിവിഎസ്സ്കൂളിലുംവിദ്യാഭ്യാസം. വൈദികനാകാനുള്ളവിളി അഞ്ചാംക്ലാസിൽപഠിക്കുന്പോഴാണ്അൾത്താരബാലനാകാനുള്ളമോഹമുദിച്ചത്. വീട്ടിൽനിന്നുപറപ്പൂക്കരഫൊറോനപള്ളിയിലേക്കുമൂന്നരകിലോമീറ്റർദൂരമുണ്ടെങ്കിലുംഎല്ലാശനിയുംഞായറുംഉൾപ്പെടെമുഴുവൻഅവധിദിവസങ്ങളിലുംപള്ളിയിൽപോകുമായിരുന്നു. അന്നുതോമസ്പാറേക്കാടനച്ചനായിരുന്നുവികാരി. അദ്ദേഹമെന്നെഅൾത്താരബാലനാക്കി. നിർബന്ധബുദ്ധിക്കാരനുംകണിശക്കാരനുമായിരുന്നെങ്കിലുംവിശുദ്ധനായവൈദികനായിരുന്നുഅദ്ദേഹം. ആവന്ദ്യവൈദികനാണുപുരോഹിതനാകണമെന്നആഗ്രഹംഎന്നിൽഅങ്കുരിപ്പിച്ചതുംഅരക്കിട്ടുറപ്പിച്ചതും. പത്താംതരത്തിൽപഠിക്കുന്പോൾഫാ. ജോൺവാഴപ്പിള്ളിയായിരുന്നുവികാരി. അദ്ദേഹമാണെന്നെഇരിങ്ങാലക്കുടമൈനർസെമിനാരിയിലെദൈവവിളിക്യാന്പിലേക്കുപറഞ്ഞയച്ചത്. ഇരിങ്ങാലക്കുടരൂപതയ്ക്കുവേണ്ടിയുള്ളസ്ക്രീനിംഗ്കഴിഞ്ഞപ്പോൾഞാനതിലുൾപ്പെടാതിരുന്നതിനാൽചെറിയവിഷമംതോന്നി.…

Read More

നാം കണ്ണുകൾ തുറക്കണം….

“അച്ചൻ ഇനി ആ സുവിശേഷം എന്നോടു പറയരുത്.”സമീപകാലത്ത് സഭയ്ക്കെതിരെയുണ്ടായി ക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തന്‍റെ വിഷമം പങ്കുവച്ച ഒരു സുഹൃത്തിനോട് രക്തസാക്ഷികളുടെ ചുടുനിണത്താൽ തഴച്ചുവളരപ്പെട്ട സഭയാണ് നമ്മുടേതെന്നും…

Read More

നാമകരണ നടപടികളിലെ അത്ഭുതങ്ങൾ – യുക്തിയും സത്യവും.

പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങളെയും വിശദീകരിക്കാൻ ശാസ്ത്രം പര്യാപ്തമല്ല. ശീഘ്രഗതിയിൽ വികസിക്കുന്ന ശാസ്ത്രം വളരുന്തോറും കൂടുതൽ സങ്കീർണമാകുകയാണ്. കയൊസ് തിയറി ഈ സങ്കീർണതകൾക്ക് ഒരു ഉദാഹരണമാണ്. ശാസ്ത്രം വികസിക്കുമ്പോൾ…

Read More

ആമസോൺ സിനഡും നിലയ്ക്കാത്ത വിവാദങ്ങളും….

വിവാദപരമായതൊന്നും ആമസോൺ സിനഡിൽ കാണുന്നില്ലെങ്കിലും സെഡവാക്കന്റിസ്സറ്റുകൾക്ക് ഇത് ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു. പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ ഇപ്പോഴുള്ള മാർപാപ്പയുടെ പദവിയെ നിഷേധിക്കുന്നവരാണ് ഇത്തരക്കാർ. മാർപാപ്പയുടെ പദവിയെ അംഗീകരിച്ച…

Read More

പ്രേംധാം അഴുക്കിൽ നിന്ന് അഴകിലേക്കൊരു തീർത്ഥയാത്ര…

മനുഷ്യന് മൃഗത്തിന്‍റെ പോലും വില കല്പിക്കാത്ത കാലം… ആൾക്കൂട്ടക്കൊലവിളികളിൽ ആയുസൊടുങ്ങുന്നവരുടെ നാട്… അവിടെ, മൃഗങ്ങളെപ്പോലെ തെരുവിലലയുന്നവരുടെ അരികിലണഞ്ഞ് അവരെ മാറോടണച്ച് നീ എന്‍റെ ബന്ധുവാണെന്ന് കാതിലോതുന്ന മാനവികതയുടെ…

Read More

പ്രവാചക ധീരതയോടെ സത്യപ്രഘോഷണം…

(ചങ്ങനാശേരി രൂപത മെത്രാനായിരുന്ന മാർ ജയിംസ് കാളാശേരിയുടെ തിരുപ്പട്ട സ്വീകരണത്തിന്‍റെ ശതാബ്ദിയും മരണത്തിന്‍റെ എഴുപതാം വാർഷികവുമാണ് ഈ വർഷം) മുഖം നോട്ടമില്ലാതെ, ധീരതയോടെ അധികാരത്തോടു സത്യം പ്രഘോഷിക്കുന്നവരാണല്ലോ…

Read More

ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും

1992-ലാണ് ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ നിയമപ്രകാരം ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് 1993 ഒക്‌ടോബർ 22-ന് പ്രസിദ്ധീകരിച്ച എക്‌സ്ട്രാ ഓർഡിനറി ഗസറ്റിലൂടെ പ്രസ്തുത നിയമത്തിലെ ‘ന്യൂനപക്ഷം’ എന്ന…

Read More

യേശു എത്രനാള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു?

ക്രിസ്തീയ വിശ്വാസത്തെയും കാഴ്ചപ്പാടുകളെയും തകര്‍ക്കാന്‍ ചില ഗൂഢകേന്ദ്രങ്ങള്‍ കയ്യുംമെയ്യും മറന്നുള്ള കഠിനശ്രമത്തിലാണിന്ന്. ദൈവത്തില്‍ നിന്ന് മനുഷ്യനെ അകറ്റുക എന്നത് മാത്രമാണ് ഇക്കൂട്ടര്‍ ലക്ഷ്യമാക്കുന്നത്. അതിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും…

Read More

ആപത്തുകളില്‍ താങ്ങുന്ന പിതാവ്‌…

ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍ 1989-ല്‍ അര്‍മേനിയയിലുണ്ടായ മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനിടെ നടന്ന സംഭവമാണിത്: ഭൂകമ്പം നാശംവിതയ്ക്കുന്ന അവസരത്തില്‍ ഒരു പിതാവ് തന്റെ മകനെ തേടി അവന്‍…

Read More

ആര്‍ക്കാണിവിടെ ന്യൂറോസിസ്? വിശ്വസ്‌നേഹത്തിന്‍റെ ആത്മക്ഷതങ്ങള്‍!

”വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം!” – മിസ്റ്റിക്കല്‍ കവി എന്നു വിശേഷിപ്പിക്കാവുന്ന അക്കിത്തത്തിന്റെ വരികളാണിവ. ക്യാമ്പസുകളിലെ നിരാശാകാമുകന്‍മാരുടെയും പൂവാലന്‍മാരുടെയും ആപ്തവാക്യം ആയിട്ടാണ് നിര്‍ഭാഗ്യവശാല്‍ ഈ വരികള്‍ ഉദ്ധരിക്കപ്പെടുന്നത്.…

Read More